ഡൽഹി:വിമാനങ്ങൾക്കുള്ള ഭീഷണി സന്ദേശം തുടരുന്നു.കഴിഞ്ഞ 24-മണിക്കൂറിനിടെ ഭീഷണി സന്ദേശം ലഭിച്ചത് 50-ലേറെ വിമാനങ്ങൾക്കാണ്.ഒൻപതു ദിവസത്തിനുള്ളിൽ വിമാന കമ്പനികൾക്ക് ഉണ്ടായായത് 600-കോടിയിലേറെ നഷ്ടമുണ്ടായി.അതേസമയം ഭീഷണി ആസൂത്രിആണെന്നാണ് പ്രാഥമിക നിഗമനം.ഭീഷണി സന്ദേശം അയക്കുന്ന ശൈലി മാറ്റിയതായി അന്വേഷണഏജൻസികൾ പറഞ്ഞു.കൂടാതെ ഭീഷണികൾക്ക് പിന്നിൽ സാമ്പത്തിക താല്പര്യമുണ്ടോയെന്നും പരിശോധിക്കും.